2008, മാർച്ച് 21, വെള്ളിയാഴ്‌ച

പ്രണയമഴ നനഞ്ഞ്..

ജോലിക്കിരിക്കുമ്പോള്‍ മനസു നിറയെ അവളെക്കുറിച്ചുള്ള ഓര്‍മ്മക്കളാണു।ഇപ്പോ അവള്‍ എന്തെടുക്കുകയാകും ।അവളെ കാണാതെയിരിക്കാനോ മിണ്ടാതെയിരിക്കാനോ എനിക്കു കഴിയുമായിരുന്നില്ല।
എപ്പോഴും അവളെ വിളിച്ച് എന്തെങ്കിലുമോക്കെ സംസാരിച്ചു കൊണ്ടിരിക്കണം
അങ്ങനെ എന്റെ പഞ്ചാരയടി തുടര്‍ന്നു
ജിവിതത്തില്‍ ഒരു പെണ്‍ക്കുട്ടിയോടും അത്രത്തോളം ഒരിഷ്ട്ം തോന്നിയിട്ടില്ല।
അവളെന്നു വച്ചാല്‍ എനിക്ക് ഭ്രാന്തായിരുന്നു
ഒരു ദിവസം നല്ല മഴ പെയ്യുന്ന ഒരു വെളുപ്പാം കാലത്ത് ഞങ്ങള്‍ വിവാഹിതരാകുന്നത് ഞാന്‍ സ്വപ്നം കണ്ടു ഞാന്‍ എഴുന്നേറ്റു।
എനിക്കാന്നേരം തന്നെ അവളെ വിളീക്കണമെന്നു തോന്നി।
ഞാന്‍ അവളുടെ വീട്ടിലെക്കു ഫോണ്‍ നമ്പര്‍ കറക്കി
“അതെ ദേവി“
“നീയെന്തെടുക്കുവാണാവിടെ ഞാനിന്നുനിന്നെ സ്വപ്നം കണ്ടു
എനിക്കു മറക്കാന്‍ പറ്റണില്ല നിന്നെ ।അത്ര മാത്രം നിന്നെ ഞാന്‍ സേനഹിക്കുന്നുണ്ട്।“‘
അവളൂടെ വീട്ടില്‍ ഫോണുണ്ടെന്നുള്ള കാര്യം മുന്‍പ് എനിക്കറിയില്ലായിരൂന്നു।
എതാനം ദിവസമുന്‍പു അവള്‍ തന്നെ എന്നോടു പറഞ്ഞു
“എടാ നിനക്ക് ഞാന്‍ നമ്പര്‍ തന്ന കാര്യം മിനിയൊടൊന്നും പറയരുത്।“‘
“ഞാന്‍ ആരോടും, പറയില്ല“
രാവിലെ എന്നും അവള്‍ വരുന്നതും കാത്ത് എറ്റുമാനൂരമ്പലത്തിന്റെ മുമ്പില്‍ ഞാന്‍ കാത്തു നിലക്കും
മിക്ക ദിവസവും എന്റെ പ്രാഥന അവളെ എനിക്ക് കിട്ടണെ എന്നായിരുന്നു।
ഊണു കഴിക്കാനിരിക്കുമ്പോഴും കിടക്കുമ്പോഴും എന്നു വേണ്ട എപ്പോഴും ഒരു ഭ്രാന്തുപ്പോലെ അവളെന്റെ മനസില്‍ കൂടുക്കൂട്ടി
എല്ലാ ദിവസവും ഭഗവാന്റെ പ്രസാദവുമായി അവളെ അനുഗമിക്കും അവള്‍ ഓഫിസില്‍ വന്നാല്‍
ആരു കാണാതെ ഞാനവള്‍ക്കും പൊട്ടുക്കുത്തി കൊടുക്കും
പിന്നെ കൈയ്യില്‍ കരുതിയിരിക്കുന്ന മന്‍ച്ച് അവള്‍ക്ക് നല്‍കും
ഒരു ദിവസം അവളെന്നോടു പറഞു
“ഏടാ നീയെപ്പോഴും ഇവിടെ വരുന്നത് ശരിയല്ല ആളുക്കള്‍ വല്ലതും പറയും“.
“പറയട്ടെ ഞാന്‍ അവരോടു പറഞ്ഞോളാം ഞാനെന്റെ പെണ്ണിന്റെ അടൂത്താണു വരുന്നതെന്നു।“।


“ഏടാ അനൂപെ നീ കാര്യ ഗൌരവം മനസിലാക്കാതെ സംസാരിക്കരുത്।നിനക്ക് ഇത് എന്നാത്തിന്റെ സുഖക്കേടാ।എന്നെ മാത്രമെ കെട്ടൂള്ളു എന്നു നി പറയുന്നത് എന്തീനാ”
ഏടാ എന്നെ കല്ല്യാണം കഴിച്ചാല്‍ പത്തു പൈസ സ്തിധനമായി കിട്ടില്ല നീ വേറെ വല്ലോ പണിം നോക്ക്“
“വേണ്ട എ।നിക്കോരു ജിവിതമുണ്ടെങ്കില്‍ അതു നിന്നോടൊപ്പമായിiരിക്കും। നിന്നെ മറക്കാന്‍ എനിക്കു കഴിയില്ല .”
“കുറച്ചു നാളു നിനക്കു കാത്തിരുന്നു കൂടെ“
“ഏടാ എനിക്കിപ്പോ വയസ്സിരുപത്തിയാറായി ഇനി ഞാന്‍ എത്ര നാള്‍ കാത്തിരിക്കണം।പിന്നെ നി ഗള്‍ഫിലൊക്കെ പോയിട്ടു വന്നാല്‍ നീയെന്നെ കെട്ടുമെന്നാ എന്താ ഉറപ്പ്‘
“ഞാന്‍ ജിവിച്ചിരുപ്പുണ്ടെങ്കില്‍ നിന്റെ കഴുത്തില്‍ ഞാന്‍ താലി കെട്ടിയിരിക്കും।“
“വേണ്ടടാ അതൊന്നും വേണ്ടാ നിനക്കെന്ന ഒരുപ്പാടഷടമാണെന്നെനിക്കറിയാ।പക്ഷേ അതു വേണ്ടാ
ഞാനൊരു ഭാഗ്യമില്ലാത്താവളാണു।കുട്ടീക്കാലം തോട്ടെ ഒരുപ്പാട് അനുഭവിച്ചിട്ടുണ്ട് ഇനിയും ഒരൊന്നാഗ്രഹിച്ചിട്ട് നടാക്കാതെ പോയാല്‍ വേണ്ടാടാ”
ഞാന്‍ കറുത്താവനായാതു കൊണ്ടാണൊ
നി പോടാ
തുടരു।

1 അഭിപ്രായം:

മരമാക്രി പറഞ്ഞു...

താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.